കാലങ്ങളും, , ദുഃഖങ്ങളും, ഓര്‍മ്മകളും
തിരയിളകി പ്രളയങ്ങള്‍ സൃഷ്ടിക്കുന്നു.
മുക്കുവന്റെ തോണികള്‍,
ഭിക്ഷാടകന്റെ പുതപ്പ്,
ധനികന്റെ മേലാടകള്‍,
ആഴങ്ങളിലേക്ക് അലമുറയിട്ട് കരയുന്നു.
ആ ബഹുസ്വരങ്ങള്‍ക്ക് ഒരേ നാദം.
അന്ത്യത്തില്‍ ഞരമ്പ് വറ്റി ഒരു കുഞ്ഞരുവിയില്‍
കടലാസ്സ് തോണികള്‍ പറന്നകലുന്നു.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand