സ്നേഹത്തോടേയും,നൊമ്പരങ്ങളോടേയും വരുന്ന ആ വരവ് എന്നാല്‍ എല്ലാവര്‍ക്കും
ഇഷ്ടാമാണ്.
ആ മരണമുഖങ്ങള്‍ക്ക് മുഖമൂടിയില്ലാതെ ചുവടെ കുറിക്കുന്നു.
1) ഞാന്‍ ഒരിക്കല്‍ ഒരു ഹാര്‍ട്ട് അറ്റാക്ക് ബാധിച്ച
ചെറുപ്പക്കാരനെ പരിശോധിച്ചിരുന്നു.
ഞാന്‍ തന്നെത്താന്‍ ഒരുങ്ങി,പിന്നെ
എന്റെ ഉപകരണങ്ങളും
ഈആസന്നമായ കാര്‍ഡിയാക്ക് ആറസ്റ്റിനുവേണ്ടി,
ഞാന്‍ അവനോട് അവന്റെ രോഗത്തെ പറ്റി പറയുവാനൊരുങ്ങി.
എന്നാല്‍ എന്റെ ഭാവം കണ്ട് അതവന്‍
നേര്‍ത്തേ മനസ്സിലാക്കി.
അവന്റെ നെഞ്ചില്‍ ഹൃദയമളക്കുന്ന ഉപകരണം
വച്ചു,
എന്ത് നടക്കുന്നെന്ന്
തയ്യാറെടുക്കുകയായിരുന്നു .
അവനെന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു,
''എന്റെയാഗ്രഹം എനിക്ക് ഇനിയും എന്റെ കുട്ടികളോടൊപ്പവും പേരകുട്ടികളോടൊപ്പവും സമയം ചെലവഴിക്കണം.
എന്റെ സ്വാര്‍ത്ഥതക്കായി ഞാന്‍ ചെലാവാക്കിയ
സമയത്തിനു പകരം''.
ആസ്സന്നമായിമരണത്തിനുമുമ്പില്‍
നിക്കുന്നു.
അവനും വേണ്ടത് മാപ്പായിരുന്നു.
2)രണ്ടാമത്തെ നിര ഞാന്‍ നിരീക്ഷിച്ചതില്‍
അവിടെ ഓര്‍മ്മകളായിരുന്നു.
മനസ്സിലെ ഓര്‍മ്മകളാണത്,
ആരെയെങ്കിലും സ്നേഹിച്ചത്,അവര്‍ക്ക്
ഒരുമിച്ച് ജീവിക്കുന്നതിനായി അവര്‍
വിഷമിക്കേണ്ടിവരുന്നു.
അവിടെ അനശ്വരതയാണ്.
സ്നേഹിച്ചവരുടെ ഹൃദയത്തിന്റെ
ചിന്തകളുടെ.
എന്നെ,എന്റെ സംഘം,അല്ലെങ്കില്‍
എന്റെ ചുറ്റുപാടിലുള്ളവര്‍.
എണ്ണാനാവാത്ത സമയത്തില്‍,എനിക്ക്, എന്റെ
കണ്ണിലേക്ക് നോക്കിയ ഒരു രോഗി
ഇങ്ങനെ പറഞ്ഞു,നിങ്ങളെന്നെ ഓര്‍മിക്കില്ലേ.
3)അവസാനത്തെ നിര ഞാന്‍ നിരീക്ഷിച്ചതില്‍
എന്റെ ആത്മാവിനെ തൊട്ടതാണ്.
മരണത്തിന് അവരുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടോ
എന്നറിയണം.
അവര്‍ക്ക് അവര്‍ തന്റെ ജീവിതം
അര്‍ത്ഥമില്ലാത്തതുകൊണ്ട് അര്‍ത്ഥമില്ലാതായോ
എന്നറിയണം,
ഇത് എന്റെ ജോലിയില്‍ നേര്‍ത്തേ തന്നെ
വന്നിരുന്നു.
ഞാന്‍ഒരു വിളിയോട് പ്രതികരിച്ചു.
അവിടെയൊരു സ്ത്രീയുണ്ടായിരുന്നു.
ഒരു വണ്ടിയില്‍ നാനാതരത്തില്‍
മൊട്ടുസൂചിവച്ച് ഘടിപ്പിച്ചിരുന്നു.
അവള്‍ ടി തരത്തിലുള്ള എല്ലുപോലെയായി.
അമിതമായ വേഗത്തില്‍.
അത് ശരിക്കും അപകട നില തന്നെയാണ്.
അഗ്നിശമന സേന അവളെ കാറില്‍ നിന്നും
രക്ഷപ്പെടുത്തി.
ഞാന്‍ അവര്‍ക്ക് സംരക്ഷണം നല്‍കി.
ഞങ്ങള്‍ സംസാരിക്കുമ്പള്‍ അവളെന്നോട്
പറഞ്ഞു.
എനിക്ക് എന്റെ ജീവിതത്തില്‍
ഇനിയും ഏറെ ചെയ്യാനുണ്ട്.
''മരണം നമ്മെ കാണുന്നു.
എന്നാല്‍ നമ്മള്‍ മരണത്തെ കാണുന്നില്ല''.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand